KOYILANDY DIARY

The Perfect News Portal

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്

ലണ്ടന്‍: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാനു ബാറ്റിംഗ്. ടോസ് നഷ്ടപ്പെട്ടാല്‍ ലോകകപ്പിനു പുറത്തെന്ന നിലയില്‍ ഗ്രൗണ്ടിലെത്തിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളില്‍ മാറ്റങ്ങളില്ല. സെമിയില്‍ എത്തണമെങ്കില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാക്കിസ്ഥാനു വെറുതേ ജയിച്ചാല്‍ പോര, ഒരു വന്പന്‍ ജയംതന്നെ വേണം എന്നതാണ് അവസ്ഥ.

എട്ടു മത്സരങ്ങളില്‍ നാല് ജയവും മൂന്ന് തോല്‍വിയുമുള്ള പാക്കിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് -0.792 ആണ്. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റ് +0.175ഉം. ഈ വ്യത്യാസമാണ് പാക്കിസ്ഥാന്‍റെ സാധ്യതകള്‍ക്ക് തുരങ്കം വച്ചിരിക്കുന്നത്. ഈ വ്യത്യാസം മറികടക്കണമെങ്കില്‍ പാക്കിസ്ഥാന്‍ 310-ല്‍ അധികം റണ്‍സിന്‍റെ വ്യത്യാസത്തില്‍ ബംഗ്ലാദേശിനെ ഇന്ന് കീഴടക്കണം. ബംഗ്ലാദേശിന്‍റെ നിലവിലെ ഫോം അനുസരിച്ച്‌ അത് അസാധ്യമാണ്.

നെറ്റ് റണ്‍റേറ്റ് പാക്കിസ്ഥാനു മുന്നിലേക്കു വച്ചിരിക്കുന്നത് അസംഭവ്യമായ ലക്ഷ്യം. ടോസ് ബംഗ്ലാദേശിന് ലഭിക്കുകയും അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പാക്കിസ്ഥാന്‍ ലോകകപ്പ് സെമി കാണാതെ പുറത്താകും എന്ന അസാധാരണ സാഹചര്യവുമുണ്ടായിരുന്നു. അതായത് മത്സരത്തിന്‍റെ ആദ്യ പന്ത് എറിയുന്നതിനു മുന്പുതന്നെ പാക്കിസ്ഥാന്‍റെ സാധ്യതകള്‍ അസ്തമിക്കും.

Advertisements

പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 350 റണ്‍സ് നേടിയാല്‍ 311 റണ്‍സിന്‍റെ ജയം നേടണം. അതായത് ബംഗ്ലാദേശിനെ 39 റണ്‍സിനു പുറത്താക്കണം! ഇനി പാക്കിസ്ഥാന്‍ 400 റണ്‍സ് നേടിയെന്നിരിക്കട്ടെ, അപ്പോള്‍ അവര്‍ ബംഗ്ലാദേശിനെ 84 റണ്‍സിനു പുറത്താക്കി 316 റണ്‍സ് ജയം സ്വന്തമാക്കണം! ഇനി പാക്കിസ്ഥാന്‍ 308 റണ്‍സ് ആണ് എടുക്കുന്നതെങ്കില്‍ ബംഗ്ലാദേശിനെ പൂജ്യത്തിന് ഓള്‍  ഔട്ടാക്കണം!

Leave a Reply

Your email address will not be published. Required fields are marked *