കോഴിക്കോട്: കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ മേയ് 29 മുതല്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികളും തുറന്നു പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. കൊടും ചൂടും കുടിവെള്ളക്ഷാമവും നേരിട്ട സാഹചര്യത്തില്‍ അങ്കണവാടികളില്‍ കുട്ടികള്‍ വരുന്നത് നിര്‍ബന്ധമല്ലെന്ന് അറിയിച്ചിരുന്നു.